കീഴടങ്ങുക, അല്ലെങ്കിൽ മരണം
ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിക്ക് ലഭിച്ച അർഹമായ ശിക്ഷയാണിതെന്നും, ഇറാന്റെ മോചനത്തിനും ആഗോള സമാധാനത്തിനും ഈ നീക്കം അനിവാര്യമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഖമനയിയുടെ ഭീകരതയ്ക്ക് ഇരയായ ലക്ഷക്കണക്കിന് നിരപരാധികൾക്ക് ലഭിച്ച നീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…




